2012, മാർച്ച് 27, ചൊവ്വാഴ്ച

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും

പാതിരാക്കാറ്റ് ഉണര്ന്നതും പാല്‍ നിലാവ് പരന്നതും 


കാതം എരെ താണ്ടി കാലമെന്നെ മുകില് 
എന്റെ മുന്നില്‍ കിതച്ചു നില്പ്പ്‌ു 
 വഴിയറിയാതെ 
ഒരു വാഴ്വിന്‍ വിപിന വിജന 
വീഥിയിലെകനായെന്നുഴം  കാത്തിരിപ്പ്‌ു  കാലം 
   നിഴല്‍ വല കള്‍ക്കിടയില്‍പ്പെട്ടൊരു
 വാക്കനെന്‍ ഹൃദയം ;വഴി വിലക്കുകള്‍ 
പഴി പറഞ്ഞു നില്‍ക്കുന്നൊരു
വഴിയില്‍ ആരെയരിവാ, നാരരിവാന്‍  
 നീ യാത്ര് യിലാരെആത്മ മിത്ര്മാക്കാന്‍ .......?


പെരാണ് ഭു,വതിന്‍ വേരാണ്
 നാമതിന്‍ നേരാണ് തിരയേണ്ടത് 


കടലെടുത്തൊരു നഗരത്ത്തെരുവില്‍ നിന്നാരുടെയോ
 കനിവാള്‍ല്‍       കിട്ടിയ വാഴ്വ് വില്‍ക്കാന്‍ വന്ന ഒരുവന്‍ 
വാക്കാനെന്‍  വാഴ്വെന്നരിഞ്ഞു
 ഞാനെന്നെ വാക്കുകളാല്‍ വില പെശുന്നു 
വാങ്ങുന്നീലാരുമെന്നെ
 യെന്‍ വാഴ്വ് ,വാക്ക് ,നോട്ടം ,ചിരി ,കരച്ചില്‍ 
,നിസ്സഹായത യങ്ങനെ പല ഭാവങ്ങളില്‍ 
ത്രിപ്തിയില്ലാര്‍ക്കുമെന്നെ  ..........
വാഴ്വ് എത്ര മേല്‍ സുന്ദരമാതിന്‍
 വിലയെത്ര മേല്‍ ദാരിദ്രം ...............

അഭിപ്രായങ്ങളൊന്നുമില്ല: